മഴയുടെ കുളിരില്‍-
നിറയുമ മനസ്സില്‍,
കൊതിയേറും മോഹങ്ങള്‍ തന്നു.
പിരിയില്ലെന്നോരുവാക്ക് -
മൊഴിഞ്ഞു നീ അകലുമ്പോള്‍,
പിടയുന്ന മനസ്സുമായി നിന്നു.
കുളിരുന്ന നിലാവുള്ള രാത്രിയില്‍-
നീ വരില്ലെന്നറിഞ്ഞിട്ടും,
തിരയെണ്ണി അകലെ ഞാന്‍
നോക്കി നിന്നു.
നിന്റെ വരവിനായി-
ഞാന്‍ കാത്തിരുന്നു.
നിറയുമ മനസ്സില്‍,
കൊതിയേറും മോഹങ്ങള്‍ തന്നു.
പിരിയില്ലെന്നോരുവാക്ക് -
മൊഴിഞ്ഞു നീ അകലുമ്പോള്‍,
പിടയുന്ന മനസ്സുമായി നിന്നു.
കുളിരുന്ന നിലാവുള്ള രാത്രിയില്‍-
നീ വരില്ലെന്നറിഞ്ഞിട്ടും,
തിരയെണ്ണി അകലെ ഞാന്‍
നോക്കി നിന്നു.
നിന്റെ വരവിനായി-
ഞാന്‍ കാത്തിരുന്നു.
ആയിരം പുരുഷന് ആയിരത്തി നാല്പത് സ്ത്രീകളുള്ള ഈ നാട്ടിൽ കാത്തിരിക്കുക എന്നൊക്കെപ്പറയുന്നത് അതിശയോക്തിയല്ലേ?
ReplyDeleteവിട്ട് കള അടുത്ത വണ്ടി പൊറകേ വരും. 😉
:) വളരെ നന്ദി സർ വരവിനും അഭിപ്രായത്തിനും
Deleteകാത്തിരിപ്പല്ലേ എല്ലാം.....
ReplyDeleteആശംസകള്‍